Saturday, November 28, 2009

പാകിസ്താനില്‍ നിന്ന് ജര്‍മനിയിലേക്കുള്ള ദൂരം

ജര്‍മന്‍ മന്ത്രിയും രാജി നല്‍കി

Sunday, November 29, 2009
ബര്‍ലിന്‍: അഫ്ഗാനില്‍ നാറ്റോ ആക്രമണത്തില്‍ 142 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവം വിവാദമായതിനെ തുടര്‍ന്ന് ജര്‍മന്‍ തൊഴില്‍മന്ത്രി ഫ്രാന്‍സ് ജോസഫ് യൂങ്ങ് രാജിവെച്ചു^ അഫ്ഗാനിലെ സിവിലിയന്‍ കുരുതി സംഭവിക്കുമ്പോള്‍ പ്രതിരോധമന്ത്രിയായിരുന്ന യൂങ്ങ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചത്. സിവിലിയന്‍ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ലമെന്റില്‍നിന്ന് മറച്ചുവെച്ചു എന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ഇദ്ദേഹം രാജി നല്‍കിയത്. ഇതേ വിവാദവുമായി ബന്ധപ്പെട്ട് ജര്‍മന്‍ കരസേനാ ഇന്‍സ്പെക്ടര്‍ ജനറല്‍ വോള്‍ഫ് ഗാങ് വ്യാഴാഴ്ച രാജിവെച്ചിരുന്നു.
അഫ്ഗാനിലെ ജര്‍മന്‍ സൈനിക വിന്യാസത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് രാജി തീരുമാനം പുറത്തുവിട്ടത്. അഫ്ഗാനിലെ കുന്‍ഡുസ് മേഖലയില്‍ 4500 ഭടന്മാരെയാണ് ജര്‍മനി വിന്യസിച്ചിട്ടുള്ളത്. കുന്‍ഡുസിലെ ജര്‍മന്‍ കമാന്‍ഡറുടെ ഉത്തരവുപ്രകാരം കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് ഒരു എണ്ണ ടാങ്കറില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്തിരുന്ന സിവിലിയന്‍ സംഘത്തിന് നേര്‍ക്ക് നാറ്റോയിലെ ജര്‍മന്‍ സേന നടത്തിയ ആക്രമണമാണ് വിവാദമായത്. ആക്രമണത്തില്‍ 142 സിവിലിയന്മാര്‍ കൊല്ലപ്പെടുകയുണ്ടായി. തട്ടിക്കൊണ്ടുപോയ ശേഷം താലിബാന്‍ ഉപേക്ഷിച്ച ടാങ്കറില്‍നിന്ന് എണ്ണയെടുത്ത സിവിലിയന്മാരെ വധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന് രാജിവെച്ച ജനറല്‍ വേണ്ടത്ര റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നില്ല. സിവിലിയന്‍ കുരുതി ജര്‍മനിയില്‍ ഒന്നടങ്കം നടുക്കം ഉളവാക്കി.
കൊല്ലപ്പെട്ടവരില്‍ സിവിലിയന്മാര്‍ ഇല്ലെന്ന പ്രതിരോധ മന്ത്രി യുങ്ങിന്റെ പ്രസ്താവന രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് വഴിമരുന്നിട്ടു.

മാധ്യമം പത്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് ആണ് മുകളില്‍,

അയല്‍രാജ്യമായ അഫ്ഗനിലെ മുസ്ലിംകളെ കൊന്നൊടുക്കുന്നതില്‍, മുസ്ലിം രക്ഷകരായ പാകിസ്ഥാനും, ഭീകര വാദികള്‍ക്കും ഒന്നും ഒരു പശ്ചാത്താപവും തോന്നിയതായി നാം കേട്ടിട്ടില്ല പക്ഷേ ജര്‍മനിയില്‍ ചിലര്‍ക്കത് തോന്നിയിരിക്കുന്നു, ഇസ്ലാമബാദില്‍ നിന്നും ബെര്‍ലിനിലേക്കുള്ള ദൂരം വളരെ കൂടുതലാണ് സാര്‍!

Politics Of Babri Masjid By Kuldip Nayar

Politics Of Babri Masjid By Kuldip Nayar

Posted using ShareThis

Thursday, November 26, 2009

പിണറായിയുടെ സ്വന്തം വീട്‌


കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പിണരായിയുടെ വീട്‌ വിവാദം കൊഴുക്കുകയാണ്‌. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പിണരായിക്ക് പ്രത്യേകിച്ച്‌ പണിയൊന്നും ഇല്ല (വരുമാനമുള്ള പണി )കോടിക്കണക്കിനു രൂപയുടെ വീടുണ്ട് എന്നാണ് ആരോപണം , ഏതോ ഗള്‍ഫ് മലയാളിയുടെ വീട്‌ പിണരായിയുടെ തലയില്‍ കെട്ടിവെച്ച്‌ ചില മറുനാടന്‍ മലയാളികള്‍ ഒരു പണി കൊടുത്തതാണു പുതിയ പുകില് !, കൈരളി ചാനല്‍ സംഗതി ശരിക്കും ആഘോഷിച്ചു ,
ഇമെയില്‍ വഴി പ്രചരിച്ച വീട്‌പിണരായിയുടേതല്ലെന്ന് ഉറപ്പ്‌. പിന്നെ പിണരായിയുടെ വീട്‌ ഏതാണ്‌? , വീട്‌ വിവാദം എന്നെന്നേക്കുമായി തീര്‍ക്കാന്‍ സ്വന്തം വീടൊന്ന് കാണിക്കുന്നതില്‍ എന്താണു കുഴപ്പം?, കൈരളി ചാനലിനു തന്നെ ചെയ്യാവുന്ന ഒരു ചെറിയ കാര്യം എന്തേ ചെയ്യുന്നില്ല?, "അച്ഛന്‍ പത്ായതിനടിയില്‍ പോലും ഇല്ല" എന്ന ഈ നിലപാട്‌ കണ്ടാല്‍ സ്വന്തം തലചോറ് എ കെ ജി സെന്ററില്‍ പണയം വെച്ചിട്ടില്ലാത്ത ആര്‍ക്കും ഒരു സംശയം തോന്നില്ലേ?,

Saturday, November 21, 2009

സൂക്ഷിക്കുക, തീന്മേശയില്‍ വിഷം !




"temIw Ct¶hsc IWvSp]nSn¨n«pÅXn h¨v Gähpw A]ISw]nSn¨ Hcp kmt¦XnIhnZybmWnXv. BWthmÀPs¯¡mÄ iàn IqSnbXv. F¦nepw bmsXmcp ]T\§tfm ap³IcpXepItfm CÃmsX Cu kmt¦XnIhnZysb Xpd¶phnSpIbmWn¶v. Pohs\¯s¶ \in¸n¡m³ IgnhpÅ Cu kmt¦XnIhnZybpsS A]ISs¯¡pdn¨v AXnsâ hàm¡Ä au\w ]men¡pIbmWv.



P\nXIamäw hcp¯n (P\än¡en tamUnss^Uv) kmt¦XnIhnZysb¡pdn¨p {]ikvX Atacn¡³ skbv^v ^pUv hàmhpw kzX{´ imkv{XKthjI\pamb \Xm³ _ämenbtâXmWv Cu hm¡pIÄ.
\à BtcmKyw, [mÀanIX, ]mcnØnXnI \ne\n¸v F¶o ASnØm\ Imcy§fn Du¶ns¡mWvSp Pohn¡m\pÅ \½psS AhImis¯ Cu kmt¦XnIhnZy tNmZyw sN¿p¶p. C¶p \½fn ]ecpw `£W¯n\mbn t\cn«p IÀjIscbà B{ibn¡p¶Xv. `t£ym¸¶§Ä DWvSm¡p¶ I¼\nIsfbmWv. CXp `t£ym¸¶w DWvSm¡p¶hcpw D]t`màm¡fpw X½nepÅ AIew hÀ[n¸n¨ncn¡bmWv.
Pn.Fw hn¯p¸mZn¸n¡p¶ I¼\nIÄ ]dbp¶ hmZapJ§fmWv kÀ¡mcpw Gäp]nSn¡p¶Xv. s\kvsebpw lnµpØm³ bq\n enhdpw t]mepÅ temtIm¯c Ip¯IIÄ X§Ä C¯cw D¸¶§Ä D]tbmKn¡psa¶mWv AÀYi¦bv¡nSbnÃmsX {Ko³]okn\p adp]Sn \ÂInbXv. ImUv_dn C´y Cu hnjb¯n Ct¸mgpw IpäIcamb au\¯nemWv. Cu I¼\nIÄ¡v bqtdm]y³ cmPy§fn C´ybn \n¶pw XnI¨pw hyXykvXamb \bamWpÅXv.
temI¯v Pn.Fw hnfIÄs¡Xntc IÀjIcpw ]cnØnXn kvt\lnIfpw k¶²{]hÀ¯IcpsaÃmw GIkzc¯n FXnÀ¸pambn cwKs¯¯nbncn¡bmWv. P\nXIamäw hcp¯nb `£yhkvXp¡sf bqtdm]y³P\X \ncmIcn¨pIgnªp.
P\nXIamäw hcp¯nb tNcphIfS§nb `t£ym¸¶§Ä



s\kvse C´y:
skdnemIv, emIvtämP³, s\kväw, s\kvse FhcnsU sshäv\À, s\kvse Énw an¡v, s\kvse Zln, s\kvIt^ ¢mknIv, ssatem, shkvänb, amKn \qUnÂkv, amKn tkmkkv, amKn ]n¨vt¡m, amKn amPnIv Iyq_vkv, s\kvse InävImäv, s\kvse a©v, s\kvse _mÀh¬, s\kvse F¢tbgvkv, t]mtfm, t__n ^pUvkv.
ImUv_dn C´y:
t_m¬hnä, UbdnanÂIv, ss^hvÌmÀ, s]ÀIv, F¢tbgvkv, Pwkv, skent{_j³, ImUv_dn ss_ävkv, lmÄkv, Kwkv
{_n«m\nb C³Ukv{Sokv:
ssSKÀ, anÂIvam³, KpUvtU, Ubven {^jv, {_Uv Bâv dkvIvkv, Ip¡okv, tI¡vkv, _«À, Zln

sItÃmMv C´y:
sItÃmMvkv tIm¬^vsfIvkv
At{Km sSIv ^pUvk:v
k¬t{Um]v k¬^vfhÀ HmbnÂ, {InÌÂ, cXv h\kv]Xn, kpZmw (aÌmÀUv HmbnÂ), BIväv II t]m]vtIm¬, ]pÍnMv anIvkv, kznkv anIvkv (sImt¡m anIvkv)
]mÀse t{]mUIvävkv:
]mÀsePn, {ImIvPmIv, amPnIvkv, samWmt¡m, ]mÀse 20þ20, Ip¡okv, sslUv Bâv koIv, ]mÀse amcn, anÂIviàn, saeUn, amt¦mss_äv, t]m¸n³kv, Inkvan tSm^n, Sp C³ h¬ F¢tbgvkv, knIvkÀ, aÌv ss_äv
_mw_nt\m At{Km C³Ukv{Sokv:
shÀanskÃn, ASþAS/ssdkv AS, kq¸vkv, \wIo³kv, kzoävkv, _mw_nt\m ]Ì, C³Ìâv anIvskkv, s»¬UUv kvss]kkv.
tKmZvsdPv ^pUvkv:
\q{Sn³, kvamÀ«v IpIv sSmamtäm ]qcn, tKmZvsdPv tImIvssSÂ, tKmZvsdPv So, tKmZvsdPv Hmbn Bâv tKmZvsdPv h\kv]Xn.
lnµpØm³ bq\n enhÀ:
{_qIvt_m¬Uv, {_qIvt_m¬Uv {_q, en]vä¬. Inkm³, A¶]qÀW, Izmfnän hmÄkv.
k^Â:
{^jv {^q«vkv, {^jv shPnä_nÄkv, sF.Iyq.F^v shPnä_nÄkv, ]n¡nÄkv, PmapIÄ, sSmamtäm ^pUvkv, kvIzmjv, {^q«v{Un¦vkv.


Wednesday, November 18, 2009

Varkala Again (Copy from BRP's Blog)

TUESDAY, NOVEMBER 17, 2009

Investigative journalist re-visits Varkala – this time to protest

Tehelka’s Editor-at-Large Ajit Sahi was the first – and so far the only -- media person to visit Varkala and provide a first-hand account of the activities of the Dalit Human Rights Movement, which the local police has accused of complicity in a murder.

While the entire Kerala media, including local editions of The Hindu and New Indian Express of Chennai, have been lapping up police handouts about DHRM’s alleged links with terrorism, Ajit Sahi had made a quick visit to the state in October and gathered information at first hand and presented it to his readers. (His report, which appeared in Tehelka’s edition dated October 24, 2009, can be read here: “Ambedkar’s Lost Boys? A Dalit organization is accused of terrorist links.”)

Sahi, who has been crisscrossing the country and bringing to light material which the mainstream media suppresses, was back in Varkala on Tuesday, this time to raise his voice against the atrocities against Dalits there.
He came at the invitation of the Solidarity Youth Front and delivered the keynote address at the protest meeting organized by it.

Sahi mentioned how a brief report, which he saw on the Internet, had persuaded him to fly from New Delhi to Thiruvananthapuram to investigate police allegations about the terrorist links of Dalit Human Rights Movement.

Drawing from his experience as an investigative journalist, he spoke of the gross human rights violations taking place in different parts of the country in the name of suppressing terrorism. He pointed out that the victims of such atrocities were minorities and marginalized sections like Dalits and Adivasis.

With my knowledge of the working of the Malayalam media, I am not at all surprised that they are not interested in going beyond what the police has to say on the Varkala developments. The two fronts which alternate in power in the state appear to have reached a consensus that DHRM, which has been asking Dalits to stop being chattel of the mainline political parties, deserves no mercy.

In Kerala, all journalistic curiosity ends when the two fronts are on the same side. From the Silent Valley campaign to the ISRO espionage case, there are many issues on which the local media became a willing accomplice of the Establishment. Now the local editions of the Chennai newspapers also have joined this consortium. (I am deliberately avoiding the much abused term ‘syndicate’).

Thirty years ago, when I was working in Chennai as regional manager of United News of India, a massive police hunt was in North Arcot and Salem districts of Tamil Nadu where Naxalites were active. The police regularly reported killing of Naxalites in encounters, and information reaching Chennai indicated that some of them were probably fake encounters. The Chennai newspapers which have wide network of correspondents were silent on the subject.

Three of us, S. Rajappa of The Statesman, V.G.Prasada Rao of the Times of India and I, decided to go to the spot. Information we gathered confirmed that there had been fake encounters. On our return to Chennai, we filed reports to that effect.

The next day almost the entire country knew of the fake encounters—readers of The Statesman and the Times of India from the reports of their special correspondents and readers of other newspapers from the UNI report. I said “almost” because one big newspaper had no report on the subject. That newspaper was The Hindu. It did not carry the UNI report presumably because it was not willing to trust a news agency on a sensitive subject like fake encounters. However, two weeks later it made up by carrying long reports from its own correspondents in Salem and Vellore, which said there had been fake encounters.

Sunday, November 8, 2009

അഡ്വക്കറ്റ് ജയശങ്കര്‍, ചെന്നായ തന്നെ !



വാര്‍ത്താ ചാനലുകളിലെ രാഷ്ട്രീയ നിരീക്ഷകനായിട്ടാണ് ജയശങ്കറിനെ കണ്ടുതുടങ്ങിയത്, വൈകുന്നേരങ്ങളിലെ വാര്‍ത്താ മണിക്കൂറുകളില്‍ നിഷ്പക്ഷ  നിരീക്ഷകന്റെ റോള്‍, ഇന്ത്യ വിഷനിലെ വാരാന്ത്യം പരിപാടി കണ്ടപ്പോള്‍ ഇയാളിലെ നിഷ്പക്ഷന്‍  പതുക്കെ തലവലിക്കുന്നതും വിഷ ജീവി തല നീട്ടു‌ന്നതും ദൃശ്യ മായി ത്തുടങ്ങി .

ജാതിയും മതവും തിരിച്ച് , സമൂഹത്തില്‍ പൊതുവേ അംഗീകാരം നേടിയ ആളുകളെ അപഹസിക്കുകയും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളാക്കി ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ജയശങ്കര്‍ , ആളുകളെ ചിരിപ്പിക്കാന്‍ കോപ്പൊന്നും കിട്ടാതെ വരുമ്പോള്‍ തെറി പറഞ്ഞു താമാശ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആധുനീക കൊമേഡിയന്‍ മാരെ പ്പോലെ തന്‍റെ വാരാന്ത്യം കാണാന്‍ ജയശങ്കര്‍ കാണിക്കുന്ന തറവേല എന്നേ ആദ്യം തോന്നിയിരുന്നുള്ളൂ , പക്ഷെ ഇടക്കൊരിക്കല്‍ കേരളത്തിലെ പത്രങ്ങളില്‍ ഒരു വിഭാഗത്തെ മുസ്ലിം പത്രങ്ങള്‍ എന്ന് വിശേഷിപ്പിച്ചത്‌ കേട്ടപ്പോള്‍ ഇയാളെ സൂക്ഷിക്കണം എന്ന് തന്നെ തോന്നി ,
മാധ്യമം , സിറാജ്, ചന്ദ്രിക, വര്‍ത്തമാനം, തേജസ്‌, തുടങ്ങി മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള പത്രങ്ങളില്‍ എഡിറ്റര്‍ മുതല്‍ പ്രൂഫ്‌ റീഡര്‍ , കമ്പോസിംഗ് , അട്മിനിസ്ട്രസ്സഷന്‍ , തുടങ്ങി യുള്ള മേഖലകളിലൊക്കെ ജോലിചെയ്യുന്ന വരില്‍ ഭൂരിഭാഗവും മറ്റു സമുദായക്കാരാണ്, കേരളത്തിലെ പ്രഗല്‍ഭരായ പല പത്ര പ്രവര്‍ത്തകരും ഈ പത്രങ്ങളില്‍ ജോലി ചെയ്യുന്നുണ്ട് , ജയശങ്കര്‍ ശ്രമിക്കുന്നത് പക്ഷെ മുസ്ലിംകള്‍ പത്രം നടത്തിയാലും അവര്‍ മുഖ്യ ധാരക്ക് പുറത്തു തന്നെ എന്ന് പറയാനാണ് , മുസ്ലിം നടത്തുന്ന പത്രം മുസ്ലിം പത്രം , എന്നാല്‍ മലയാള മനോരമയും , മംഗളവും , ദീപികയും അടക്കമുള്ള പത്രങ്ങള്‍ ജയശങ്കരിന്റെ കണ്ണില്‍ ക്രിസ്ത്യന്‍ പത്രങ്ങള്‍ അല്ല.! മാതൃഭുമിയും , കൌമുദിയും , അടക്കമുള്ള ഹിന്ദു മാനേജ്മെന്റ് പത്രങ്ങള്‍ ഹിന്ദു പത്രങ്ങളുമല്ല !, പ്രശ്നം മുസ്ലിം വിരോധം തന്നെ !

പിന്നീടൊരിക്കല്‍ , ലവ് ജിഹാദില്‍ വാരാന്ത്യക്കാരന്റെ ഒരു ഇടപെടല്‍ കണ്ടു, വിഷയം കെ സി ബി സി യുടെ പ്രമേയം പിന്നെ മാധ്യമത്തില്‍ വന്ന ഈ വിഷയത്തിലുള്ള ഒരു പരമ്പര (എഴുതിയത്‌ കെ എം ജാഫര്‍ എന്ന റിപ്പോര്‍ട്ടര്‍), ഇത് രണ്ടും മുമ്പില്‍ വെച്ച ജയശങ്കരിന്റെ ചോദ്യം , നാം കത്തോലിക്കാ സഭ പറയുന്നത് വിശ്വസിക്കണോ ? അതോ ജമാഅത്തെ ഇസ്ലാമി പറയുന്നത് വിശ്വസിക്കണോ?
എങ്ങനെയുണ്ട് ജയശങ്കരിന്റെ താരതമ്യം !,
കത്തോലിക്ക സഭ യുടെ പ്രമേയം ഒരു വശത്ത്‌ , ജമാഅത്തെ ഇസ്ലാമിക്കാരായ ചിലര്‍ നേത്രത്വം നല്‍കുന്ന, കേരളീയ സമൂഹത്തില്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രത്യേകിച്ചും, മതഭേദമന്യേ അംഗീകാരം നേടിയ ഒരു പത്രത്തില്‍ വന്ന ഒരു പരമ്പര ഒരുവശത്ത്‌, ( ജമാത്തെ ഇസ്ലാമിക്ക് പ്രബോധനം എന്നൊരു മുഖ പത്രമുണ്ട് , അതിലാണ് ലേഖനം വന്നതെങ്കില്‍ ഒരല്‍പം നീതി കാരണം കൊടുക്കാമായിരുന്നു ) ഇത് രണ്ടും താരതമ്യപ്പെടുത്തി ജയശങ്കര്‍ പറയുന്നു ഒന്ന് കത്തോലിക്ക സഭയുടെ നിലപാട് , ഒന്ന് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് , ഇയാള്‍ വര്‍ഗീയ വാദി അല്ലെങ്കില്‍ പിന്നെ ആരാണ് വര്‍ഗീയ വാദി ?!

ഈ ചെന്നായ യുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയ മറ്റൊന്ന് കൂടി കണ്ടു ജീവന്‍ ടി വി യില്‍ , ഉപതെരെഞ്ഞെടുപ്പിന് തലേന്ന് ഒരു പതിവ് ചാനല്‍ ചര്‍ച്ചയില്‍ സ്റ്റുഡിയോ യില്‍ ഇരുന്ന്‍ പങ്കെടുത്ത ജയശങ്കരിന്റെ അഭിപ്രായ മെന്തന്നല്ലേ " ആലപ്പുഴ സീറ്റ്‌ കാലങ്ങളായി നായര്‍ സമുദായത്തിന്റെ കയ്യില്‍ ആണ് , എന്‍ ഡി പി ഉള്ള കാലം മുതല്‍ , കേരളത്തിലെ സമുദായ സമവാക്യം തെറ്റിച്ചുകൊണ്ട് ശുക്കൂറിനെ സ്ഥാനാര്‍ഥി ആക്കിയപ്പോള്‍ തന്നെ എന്‍ എസ് എസ് കാര്യം പറഞ്ഞിട്ടുണ്ട്, ലവ് ജിഹാദ് പോലുള്ള പ്രശ്നങ്ങള്‍ നില നില്‍ക്കുമ്പോള്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും എന്ത് നിലപാടെടുക്കും എന്ന്‍ ഊഹിക്കാവുന്നതേയുള്ളൂ , ശുക്കൂര്‍ എന്‍ ഡി എഫ് മായി ബന്ധ മുള്ള, ആള് കൂടിയാണ് , ഈ വിഷയങ്ങള്‍ മറ്റു രണ്ടു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനെ യും സ്വാധീനിക്കും എന്നാണു ഞാന്‍ വിശ്വസിക്കുന്നത് " ,

യുവ മോര്‍ച്ചാ നേതാവ് സുരേന്ദ്രനോ , കുമ്മനം രാജശേഖരാണോ പോലും പറയാന്‍ അറക്കുന്ന രീതിയില്‍, സ്ഥാനാര്‍ഥി ശുകൂര്‍ മുസ്ലിമാണ് അയാളെ തോല്പിക്കണം എന്ന്‍ ജയശങ്കര്‍ പറയുന്നു , അതിനയാള്‍ കണ്ടെത്തുന്ന ന്യായങ്ങള്‍ എത്ര ബാലിശമാണെന്ന് അയാള്‍ക്ക്‌ തന്നെ അറിയാം, നായന്മാര്‍ മത്സരിക്കുന്ന സീറ്റ്‌ അവര്‍ക്ക് തന്നെ എന്ന്‍ സ്വബോധമുള്ള ആരെങ്കിലും പറയുമോ ഒരു ജനാധിപത്യ രാജ്യത്ത്‌? കേരളത്തിലെ ജനസംഖ്യയില്‍ നാലില്‍ ഒന്ന് വരുന്ന മുസ്ലിം സമുധയത്തിന്റെ നിയമ സഭയിലെയും , മന്ത്രിസഭയിലെയുമൊക്കെ പ്രാധിനിത്യം അര്‍ഹിക്കുന്നതിന്റെ പകുതി പോലും ഇല്ലെന്നിരിക്കെ അവര്‍ക്ക്‌ വാരിക്കോരി കൊടുക്കുന്നു എന്ന ആരോപണം ആരാണ് വിശ്വസിക്കുക! ഹിന്ദു വര്‍ഗീയത രാഷ്ട്രീയ മാക്കുന്നവരും , അത് സര്കുലെസഷന്‍ ആക്കുന്നവരുമായ ചില തറ രാഷ്ട്രീയ ക്കാരും മഞ്ഞ പത്രക്കാരും നിക്ഷിപ്ത താല്‍പര്യക്കാരായ മത മേലദ്ധ്യക്ഷന്‍ മാരും അല്ലാതെ ലവ് ജിഹാദ് കെട്ടു കഥ ആരാണ് വിശ്വസിക്കുന്നത്? വി ആര്‍ കൃഷ്ണയ്യരും , ബി ആര്‍ പി യും , നീലകണ്ട്ടനും, വയലാര്‍ രവിയും ഉള്‍പ്പടെ കേരളീയര്‍ വിശ്വാസത്തില്‍ എടുക്കുന്ന രാഷ്ട്രീയ സാംസ്കാരീക നേതാക്കളൊക്കെ തള്ളിക്കളഞ്ഞ ലവ് ജിഹാദിനെ ജയശങ്കര്‍ ഉളുപ്പില്ലാതെ എടുത്തു വീശുന്നു,!, ശുകൂറിനെ ഈ കുറിപ്പ് കാരന് മുന്‍ പരിചയമൊന്നു മില്ല , ഉപ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി യായതിനു ശേഷമാണ് ഇങ്ങനെ ഒരു പേര് കേട്ടത് തന്നെ, ഇയാള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നത് കൊണ്ട് , നാടിനോ , മുസ്ലിംകല്‍ക്കോ പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നും ഇല്ല , പക്ഷെ ഇയാള്‍ക്കൊരു എന്‍ ഡി എഫ്‌ ബന്ധം ഉണ്ടെന്ന്‍ ആരോപിക്കുന്നത് എന്തിനാണ് ?, ബി ജെ പി യും എതിര്‍ സ്ഥാനര്തിയായ ഇടതു പക്ഷക്കാരനും ചെയ്യാത്ത പണി , നിഷ്പക്ഷ നിരീക്ഷകനായ ജയശങ്കര്‍ ചെയ്യുന്നു. !, ഇയാള്‍ ചെന്നായ തന്നെയാണ് , നിഷ്പക്ഷന്റെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ !

Monday, November 2, 2009

വര്‍ക്കല ദളിതനോട് പറയുന്നത്



മനസാക്ഷിയുള്ള മലയാളികള്‍ ഈ വീഡിയോ ക്ലിപുകള്‍ കാണണം.
എന്നിട്ട് സ്വയം ചോദിക്കണം ഞാന്‍ ആരാണെന്ന്?

കണ്ടുവോ ?, ഇതാണ് വര്‍ക്കലയില്‍ നടന്നത്, കേരളത്തില്‍ മാത്രമല്ല , ഇന്ത്യ ഒട്ടുക്കും ഇതാണ് നടക്കുന്നത്, സവര്‍ണന്റെ പാര്‍ടികള്‍, തല്ലു കൊള്ളാനും, കൊടുക്കാനും കുത്ത് കൊണ്ട് ചാവാനും പാവപെട്ട ദളിതന്‍ അഥവാ പട്ടിക ജാതിക്കാരന്‍,

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്‍റെ, പിന്നാമ്പുറവും ഇത് തന്നെയാണ്, സി പി എം ആയാലും ആര്‍ എസ് എസ് ആയാലും കോണ്ഗ്രസ് ആയാലും കൊല്ലുന്നവനും, ചാവുന്നവനും പട്ടിക ജാതിക്കാര്‍, അവര്‍ക്ക്‌ സ്വബോധം വരാതിരിക്കാന്‍ കള്ളും കഞ്ചാവും നല്‍കി കൊണ്ട് നടക്കുന്ന ഏമാന്മാര്‍, ദളിതന്‍ സ്വയം തിരിച്ചറിഞ്ഞ് പട്ടിയുടെ ജീവിതത്തില്‍ നിന്ന് മനുഷ്യന്റെ ജീവിതത്തിലേക്ക് ഉയരാന്‍ ശ്രമിച്ചപ്പോഴൊക്കെ മാന്യന്മാരുടെ പൊതു സമൂഹം അവരെ തല്ലി തകര്‍ത്തിട്ടുണ്ട്, ദളിതന്റെ മെക്കിട്ടു കേറാന്‍ അവരെല്ലാം ഒന്നാണ്, വര്‍ക്കലയില്‍ സംഭവിച്ചത് പോലെ,

വര്‍ക്കല സംഭവം ദളിതനോട് ചിലത് ചോദിക്കുന്നുണ്ട്., താങ്കളോടും

? കേരള പോലീസും ശിവസേനയും ചേര്‍ന്ന് പാവപെട്ട മനുഷ്യരെ നിഷ്ടൂരം ചവിട്ടി മെതിച്ചിട്ടും, സുകുമാര്‍ അഴീക്കോട് മുതലുള്ള സാംസ്കാരിക നേതാക്കള്‍ എന്തെ ഒന്ന് പ്രതികരിച്ചില്ല

? പട്ടിക്കും കുരങ്ങനും ആവാസവ്യവസ്ഥിതിയില്‍ ഇടം തേടുന്നവര്‍ ദളിതന്റെ ആവസത്തിനു നേരെ ആക്രമണ മുണ്ടായപ്പോള്‍ എന്തെ മിണ്ടിയില്ല.

? ശിവസേനക്കാര്‍ വാളെടുത്ത്‌ തന്നു വെട്ടാന്‍ പലതവണ പലസ്ഥലത്തും പറഞ്ഞയച്ചു എന്ന് യുവാവ് പോലീസിനും പത്രക്കാര്‍ക്കും മുമ്പില്‍ പറഞ്ഞിട്ടും ശിവസേന യെ ക്കുറിച്ച് എന്തെ ഒരാള്‍ക്കും പരാതിയില്ല

? തീവ്രവാദത്തിന്റെ വേരുകള്‍ ചികഞ്ഞു, വ്യതസ്ത രാഷ്ട്രീയക്കാരെയും സാംസ്കാരീക വായാടി കളെയും കൂട്ടി ചര്‍ച്ചകള്‍ പൊലിപ്പിക്കുന്ന വേണുവും നികേഷും അടക്കമുള്ള ചാനല്‍ പ്രഭ്രുതികള്‍ക്ക് എന്തേ മിണ്ടാട്ടമില്ല

? പാവപ്പെട്ടവന്‍റെ പാര്‍ടികളായ വിവിധ കമ്മുനിസ്റ്റ്‌ പാര്‍ടികള്‍ക്കും അനക്കമില്ല

? നസ്രാണിയുടെ നിസംഗത ജന്മസിദ്ധമയിട്ടുന്ടെന്കിലും പ്രതിപക്ഷ നേതാവെന്ന പദവിയുടെ അന്തസ്സ് ഓര്‍ത്തെങ്കിലും ഉമ്മന്‍ചാണ്ടി തിരിഞ്ഞു നോക്കിയില്ല.

?ഞങ്ങളെ ഒറ്റപ്പെടുത്തുന്നു തീവ്ര വാദികളാക്കുന്നു എന്നൊക്കെ പകലന്തിയോളം വിളിച്ചു പറയുന്ന മുസ്‌ലിം സമുദായത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് ആരും വര്‍ക്കലയിലേക്ക് ചെന്നില്ല!

?പാവപ്പെട്ടവന്‍റെ കണ്ണീര്‍ ഒപ്പാനും സൌഹാര്‍ദം ഉണ്ടാക്കാനും നടക്കുന്ന അമ്മമാരും അച്ചന്മാരും തങ്ങമാരുമോന്നും, ദൈവത്തിന് പോലും വേണ്ടാത്ത പട്ടിക ജാതിക്കാരനെ പോലീസ് ചവിട്ടി കൂട്ടിയത്‌ കണ്ടതെ യില്ല !

ഇക്കൂട്ടരില്‍ ആരുടെ കൂടെയാണ്, ആരുടെ ആളാണ് സുഹൃത്തെ താങ്കള്‍ ?

ദളിത് സമൂഹത്തിനു ബോധ്യ പ്പെടെണ്ട ചില വസ്തുതകളുണ്ട് ,
നിങ്ങളോടൊപ്പം നിങ്ങള്‍ മാത്രമേ ഉണ്ടാകൂ, സാംസ്കാരിക നായകരെന്നു വിളിക്കപ്പെടുന്ന വരില്‍ മിക്കവാറും വെറും നായകളാണ്, സവര്‍ണറെ പണത്തിനും പതവിക്കും മുമ്പില്‍ വാലാട്ടുന്ന വെറും നായകള്‍,
നിറമുള്ള കള്ളും നിറമുള്ള പെണ്ണും കിട്ടുമെങ്കില്‍ എന്തും എഴുതുകയും പറയുകയും ചെയ്യുന്ന , എമാന്മാര്‍ക്ക് ഇഷ്ടമില്ലാത്തതൊക്കെ മൂടി വെക്കുന്ന ചെറ്റകളാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ ,
കൂടപ്പിറപ്പിനെ കൂട്ടിക്ക്കൊടുത്തും അധികാരം കിട്ടിയാല്‍ മതി എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരാണ് നിങ്ങള്ക്ക് ചുറ്റും
അധികാരത്തില്‍ ഇരിക്കുന്നവന്റെ ആസനം നക്കുന്ന, മത-രാഷ്ട്രീയ വര്‍ഗ്ഗീയ വാദികളാണ് ഇവിടത്തെ പോലീസുകാര്‍,
ആടിനെ പട്ടിയെന്ന് വിളിച്ച്, പിന്നെ പേപട്ടി എന്ന് വിളിച്ച് തല്ലികൊല്ലുന്ന വര്‍, നിങ്ങളെ തീവ്ര വാദി കളാക്കി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കും, മുസ്‌ലിം കളോട് ചെയ്യുന്ന പോലെ

എല്ലാ പ്രതിബന്ധങ്ങളെയും തട്ടിയകറ്റി പൊരുതുക, നിങ്ങള്‍ക്ക് വേണ്ടിയല്ല നിങ്ങളുടെ മക്കള്‍ക്ക്‌ വേണ്ടി അടുത്ത തലമുറയ്ക്ക് വേണ്ടി, ദൈവം നിങ്ങളോട് ഒപ്പമാണ് , അതുകൊണ്ടാനവന്‍, ബി ആര്‍ പി ഭാസ്കരിനെയും , പി എ പൌരനേയും, കൃഷ്നയ്യരെയും... പോലെ കുറെ നീതി ബോധ മുള്ള മനുഷ്യരെ നിങ്ങള്‍ക്കിടയില്‍ ജീവിപ്പിക്കുന്നത്‌, പൊരുതുക, ആയുധം കൊണ്ടല്ല, മനശക്തി കൊണ്ട് നാളെകള് നിങ്ങളുടെതാവണം , മറ്റേതൊരു മനുഷ്യനെയും പോലെ അന്തസ്സുള്ള ജീവിതം നിങ്ങള്‍ക്കും അവകാശപെട്ടതാണ്,

ജയ്‌ ഭീം

എത്തി നോക്കിയവര്‍

hit counter
Provided by website-hit-counters.com hit counter page.